Join News @ Iritty Whats App Group

തളിപ്പറമ്ബില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍


തളിപ്പറമ്ബ്: തളിപ്പറമ്ബില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍.
മഴൂരിലെ പി.കെ. സുഹൈറിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് അഞ്ച് പേരെ തളിപ്പറമ്ബ് പോലീസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്ബ് സിച്ച്‌ റോഡിലെ ചുള്ളിയോടന്‍ പുതിയ പുരയില്‍ ഇബ്രാഹിം (30), കുറുമാത്തൂര്‍ വെള്ളാരംപാറയിലെ ആയിഷാസില്‍ മുഹമ്മദ് സുനീര്‍ (28), തളിപ്പറമ്ബ് കാക്കത്തോടിലെ പാറപ്പുറത്ത് മൂപ്പന്‍റകത്ത് മുഹമ്മദ് ഷാക്കീര്‍ (31), യത്തീംഖാനക്ക് സമീപത്തെ കൊമ്മച്ചി പുതിയപുരയില്‍ ഇബ്രാഹിം കുട്ടി (35), മന്ന സ്വദേശി കായക്കൂല്‍ മഹമ്മദ് അഷറഫ് (43) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 23 മുതല്‍ മകനെ കാണാനില്ലെന്ന് കാണിച്ച്‌ സുഹൈലിന്‍റെ അമ്മ ആത്തിക്ക തളിപ്പറമ്ബ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് തളിപ്പറമ്ബ് പോലീസിന്‍റെ അന്വേഷണത്തില്‍ സുഹൈറിനെ സഹോദരിയുടെ തടിക്കടവിലെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് തന്നെ ഒരു സംഘം തട്ടിക്കൊണ്ടുപോയതാണെന്ന് സുഹൈര്‍ പോലിസിനോട് വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ തളിപ്പറമ്ബില്‍ ഉയര്‍ന്നു വന്ന നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങളാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നാണ് പോലീസ് നല്‍കുന്ന സൂചന.
ബിസിനസില്‍ പങ്കാളിയാക്കി വന്‍ തുക ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയയും പണം തിരികെ നല്‍കാതിരിക്കുകയും ചെയ്തതോടെയാണ് സുഹൈറിനെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് അഞ്ച് ദിവസത്തോളം വിവിധ സ്ഥലങ്ങളില്‍ മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു.
നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട വിവരം പുറത്തു വരികയും സുഹൈറിനെ കാണാനില്ലെന്ന് പരാതി നല്‍കുകയും ചെയ്തതോടെയാണ് പ്രതികള്‍ സുഹൈറിനെ സഹോദരിയുടെ തടിക്കടവിലെ വീട്ടില്‍ എത്തിച്ച്‌ കടന്ന് കളഞ്ഞത്. സുഹൈറിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് പ്രതികളെ കുറിച്ച്‌ സൂചന ലഭിച്ചത്.
തട്ടിയെടുത്ത പണം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുഹൈറിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് നല്‍കുന്ന വിവരം. തളിപ്പറമ്ബ് മന്നയിലെ മുനീറിനെ കൂടി സംഭവത്തില്‍ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.
തളിപ്പറമ്ബ് ഡിവൈഎസ്പി എം.പി. വിനോദിന്‍റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group